Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Massive Fire

ടിഷ്യൂ പേപ്പർ നിർമാണശാലയിൽ വൻ തീപിടിത്തം; മൂന്ന് കെട്ടിടങ്ങൾ പൂർണമായും കത്തിനശിച്ചു

കോട്ടയം: കോട്ടയത്ത് ടിഷ്യൂ പേപ്പർ നിർമാണശാലയിൽ വൻ തീപിടിത്തം. എസ്.എച്ച് മൗണ്ടിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ ഞായറാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. ഫാക്ടറി കോംപ്ലക്സിനുള്ളിൽ പ്രവർത്തിച്ചിരുന്ന ആറോളം കെട്ടിടങ്ങളിൽ മൂന്നെണ്ണം പൂർണമായും കത്തിനശിച്ചതായാണ് പ്രാഥമിക വിവരം.

എളുപ്പത്തിൽ തീ പിടിക്കുന്ന ടിഷ്യൂ പേപ്പറുകൾ കെട്ടിടങ്ങളിലുടനീളം സൂക്ഷിച്ചിരുന്നതിനാൽ തീ എല്ലാ ഭാഗങ്ങളിലേക്കും പടർന്നുപിടിക്കുകയായിരുന്നു. ഞായറാഴ്ച അവധി ദിനമായതിനാൽ ഫാക്ടറിക്കുള്ളിൽ ജീവനക്കാർ ഉണ്ടായിരുന്നില്ല. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

കെട്ടിടങ്ങളുടെ മുൻവാതിലും ഷട്ടറുകളും പൂട്ടിയിരുന്നതിനാൽ കെട്ടിടത്തിനുള്ളിൽ കടന്ന് തീ അണയ്ക്കുന്നത് വെല്ലുവിളിയായി. ഗ്രില്ലുകളും കോൺക്രീറ്റ് ഭാഗങ്ങളും തകർത്താണ് അഗ്നിരക്ഷാസേന അകത്തുകടന്നത്. കെട്ടിടത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ രാത്രിയും തുടരുകയാണ്.

National

ഡല്‍ഹിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം; മൂന്ന് പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി റിത്താലയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് റിത്താല മെട്രോ സ്‌റ്റേഷന് സമീപമുള്ള ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക്കും തുണിത്തരങ്ങളും മറ്റും ഇവിടെ സൂക്ഷിച്ചിരുന്നത് തീപിടിത്തത്തിന്‍റെ ആഘാതം കൂട്ടിയിട്ടുണ്ട്.

സ്ഥലത്ത് അഗ്നിരക്ഷാ സേന ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫാക്ടറിയുടെ മുകളിലത്തെ നിലയിലേക്ക് പ്രവേശിക്കാന്‍ ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവിടെ കൂടുതല്‍ ആളുകള്‍ കുടുങ്ങികിടപ്പുണ്ടോയെന്നും ആശങ്കയുണ്ട്.

Latest News

Corehub Up